Wednesday, December 31, 2008

2009 ലെ ആദ്യത്തെ ഹര്‍ത്താല്‍ തുടങ്ങി




µHâV: ÄÜçÖøß È·øØÍÏßÜᢠØÎàÉ ÉFÞÏJáµ{ßÜᢠØßÉß®¢ ¦ÙbÞÈ¢ æºÏíÄ ÙVJÞW Äá¿Bß. èÕµßGí ¦ùáÕæøÏÞÃí ÙVJÞW. ÕÞÙÈBæ{Ïᢠ¥ÕÖcØVÕàØáµæ{Ïᢠ²ÝßÕÞAßÏßGáIí. ºµcJáÎáAßW §KæÜ ØßÉß®¢ dÉÕVJµX æÕçGxá Îøß‚ÄßæÈ Äá¿VKÞÃí ÙVJÞW.

ÄÜÞÏß dÌÞFá µNßxß æØdµGùß ÜçÄ×ÞÃí §KæÜ æÕçGxáÎøß‚Äí. øIá Ìßæ¼ÉßAÞVAᢠ²øá ØßÉß®NáµÞøÈᢠ²øá ¼ÈÄÞÆZ dÉÕVJµÈᢠæÕçGxßGáIí. ÉÞÈâV çÎ~ÜÏßæÜ ®GáØíÅÜB{ßW ¥Fá ÆßÕØçJAí ÈßçøÞÇÈÞ¼í¾ dÉ~cÞÉß‚ßøßAáµÏÞÃí. ÉÞÈâV, æºÞÐß, æµÞ{ÕÜïâV, µÄßøâV, µHÕ¢, µâJáÉùOí, ÇVο¢, ÄÜçÖøß ®KßÕß¿B{ßÜÞÃí ÈßçøÞÇÈÞ¼í¾.

സ്വാഗതം 2009






Tuesday, December 30, 2008

പേറ്റുനോവ്‌ 70th വയസ്സില്‍


70_Þ¢ ÕÏØßW ØídÄàAí ¼XÎØÞËÜc¢. ¥ÕV ²øá æÉYµáGßÏáæ¿ ¥NÏÞÏß. ÙøßÏÞÈÏßÜÞÃí §Äí. ¥NÏíAí çÎÞÙBZ §ÈßÏᢠÌÞAß. ²øá ¦YµáGß µâæ¿ çÕÃæÎKí.

ÆàV¸ µÞÜæJ µÞJßøßMßæÈÞ¿áÕßÜÞÃí øÞæ¼Þ ®K 70 µÞøß µÝßE ÎÞØ¢ 28Èí ØßçØùßÏÈßÜâæ¿ ²øá æÉYµáEßÈí ¼àÕX ÈWµßÏÄí. µáEí ÉâVà ¦çøÞ·cÕÄßÏÞÃí. Äæa ɵáÄß dÉÞÏÎáU ØídÄàµæ{AÞZ ¦çøÞ·cÕÄßÏÞÃí ÄÞæÈKí øÞæ¼Þ ¥ÕµÞÖæM¿áKá.

ÍVJÞÕí ÌÜùÞÎßÈí 17 ÕÏØᢠøÞæ¼ÞÏíAí 15 ÕÏØáÎáUçMÞÝÞÃí §øáÕøᢠÕßÕÞÙßÄøÞµáKÄí. §çMÞZ ÌÜùÞÎßÈí 72 ÕÏØáIí. ²øá µáEßAÞÜá µÞÃÞX ³çøÞ ÕV×ÕᢠµÞJßøáKá. µÞJßøßMá æÕùáæÄÏÞæÃKí çÄÞKßJá¿BßÏßGí µáæùAÞÜÎÞÏß. ³çøÞ ÕV×¢ µÝßÏáçOÞÝᢠ¥ºí»Èᢠ¥NÏᢠ¦µÞÈáU ØÞÇcÄ µáùEá ÕøßµÏÞæÃKí ¥ÕV ÎÈØßÜÞAß.

µáEßAÞÜßÈÞÏáU çÎÞÙ¢ ¥ÇßµÎÞÏçMÞZ dÉÞÏ¢ µÃAÞAÞæÄ §ùBßMáùæM¿áµÏÞÏßøáKá. ÍâÎßÏᢠÕß{µ{ᢠÉÃÏæM¿áJß ²Kø Üf¢ øâÉçÏÞ{¢ Ø¢¸¿ßMß‚í ÕtcÄÞ ºßµßr È¿JßÏÞÃí øÞæ¼Þ ¥NÏÞÏÄí.

dÉÞÏ¢µâ¿ßÏ ØídÄà ¥NÏÞµáK Ø¢ÍÕBZ Õ{æø µáù‚á ÎÞdÄÎÞÃí §ÄáÕæø ùßçMÞVGá 溇æMGßGáUÄí. ¥ùáÉJßøIÞ¢ ÕÏØßW ÎâÕÞxáÉáÝ ØbçÆÖßÏÞÏ ÍÕÞÈßÏN ®K ØídÄà ÉâVà ¦çøÞ·cÎáU µáEßÈá ¼z¢ ÈWµßÏ Ø¢ÍÕ¢ 2004W çµø{JßW ÈßKá ùßçMÞVGá æºÏíÄßGáIí. çÜÞµJßæÜ ÄæK ÎâKÞÎæJ dÉÞÏçÎùßÏ ·VÍÇÞøÃÕᢠdÉØÕÕáÎÞÃßæÄKÞÏßøáKá ¥Kí ¦ÖáÉdÄß ¥ÇßµãÄV ¥ÕµÞÖæMGÄí.

വിട 2008
















ഇനി എത്ര കാലം
ഒരു വര്ഷം കൂടി കടന്നു പോകുന്നു
ഒരാണ്ട് കൂടി അടുക്കുന്നു
അനിവാര്യം ആയ പ്രപന്ഞ സത്യത്തിലേക്ക്

ഇന്നെന്നെ ഭരിക്കുന്നത്‌
ഇനി ഒരികളും തിരിച്ചു വരാത്ത പൊയ്പോയ
കാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
നാളെയെ കുറിച്ചുള്ള അസങ്കകളാണ്
പളിച്ചകളുടെ കണകെടുപ്പ ആണ്

ആവര്‍ത്തിക്കാതിരിക്കട്ടെ തെറ്റുകള്‍

ഏവര്‍ക്കും ഒരു നല്ല 2009 നേര്‍ന്നുകൊണ്ട്

വാര്‍ത്തയും വ്യക്തിയും
















Ïá®Øí ÄßøæE¿áMßW ùßM†ßAX ÉÞVGß èÕØí dÉØßÁaí Øí@ÞÈÞV@ßÏÞÏßøáK ØÞùÞ çÉÏíÜßX ÎáJÛßÏÞÏß. çÉÏíÜßæa ÉÄßæÈGáµÞøßÏÞÏ ÎµZ dÌßØíçxÞZ ²øá ¦YµáEßÈí ¼z¢ ÈWµßÏÄÞÏß ÉàMßZ ÎÞ·ØßX ùßçMÞVGí æºÏíÄá. ¥NÏᢠµáEᢠØá~ÎÞÏß §øßAáKáæÕKí µá¿á¢Ì ÕãJBZ ¥ùßÏß‚á.

çÉÏíÜßæa ¥ÕßÕÞÙßÄÏÞÏ ÎµZ ·VÍßÃßÏÞæÃK ÕÞVJ ÄßøæE¿áMí dɺÞøÃJßÈßæ¿ ùßM†ßAX ÉÞVGßÏíAí ÕX ÄÜçÕÆÈÏÞÏßøáKá. ·Vͺí»ßdÆæJ ®ÄßVAáK æÉÏíÜßÈÞµæG ÕßÕÞÆ¢ ÄÃáMßAÞÈÞÏß ÕÞVJ ÖøßÕÏíAáµÏᢠµÞÎáµÈÞÏ çÙÞAß ÄÞø¢ æÜÕß ¥Õæ{ ÕßÕÞÙ¢ µÝßAÞX çÉÞÕáµÏÞæÃKá ÕcµíÄÎÞAáµÏᢠæºÏíÄßøáKá.

Monday, December 29, 2008

ടെക്നോപാര്‍ക് - Technopark

ടെക്നോപാര്ക്ക് - തിരുവനന്തപുരത്ത് കഴക്കുട്ടം എന്ന സ്ഥലത്തു ഏകദേശം 20000 ആളുകള്‍
ജോലി ചെയ്യുന്ന സ്ഥലം.ഇവിടെ ജോലി ചെയ്യുന്നവരില്‍ അധികവും യുവ തലമുറയില്‍ പെട്ടവരാണ്.
എല്ലാവരും ടെക്കീസ്...
ഇവിടുത്തെ യുവ തലമുറയുടെ വിശേഷങ്ങള് അറിയണ്ടേ?






















































for more details with technopark go to www.technopark.org
Post by VIPIN

Tuesday, December 23, 2008

Monday, December 22, 2008

ക്രിസ്തുമസ് : ആഘോഷവും ആചാരങ്ങളും




ക്രിസ്തുമസിലെ വിവിധ ആചാരങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയത്.ഇഷ്ടപെട്ടതുകൊണ്ട് ഇവിടെ ചേര്ക്കുന്നു

****************************************************************************
ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്. അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.

പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ ്ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന തിരുപ്പിറവി ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.

ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)

ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.

ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.

ക്രിസ്മസ് കരോള്‍

ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.

സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.

രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.

ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.

രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.

ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും.

ക്രിസ്മസ് ട്രീ

പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.

അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)

'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.

സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.

ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.

തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.

ക്രിസ്മസ് കാര്‍ഡ്

കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.

1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.

ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.

ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.

പരസ്യമായ ക്ര്ിമസ് ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.

ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.

ഒറിജിനല്‍ പോസ്റ്റിനായി
ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, December 18, 2008

ക്രിസ്മസ് ആശംകളുമായി


ആദ്യത്തെ ക്രിസ്മസ്

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
മഷിതണ്ടിന്റെ 2007 ലെ ക്രിസ്മസ് സന്ദ്തെശം ഞാന്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ പുനഃ പ്രസീധീകരിക്കുന്നു

*******************************************************

ഡിസംബര്‍ 25, വീണ്ടും ഒരു ക്രിസ്മസ്‌ വന്നെത്തിയിരിക്കുന്നു. ക്രിസ്മസ്‌ നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക്‌ സുപരിചിതമാണ്‌. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. എങ്ങനെയായിരുന്നു അധികമാരും അറിയാതെപോയ ആ ജനനം? ആ കഥ കേള്‍ക്കേണ്ടേ? ഇതാ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ക്രിസ്മസ്‌ കഥ.

********* ************ *************

സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും മറഞ്ഞിട്ട്‌ നേരം കുറെയായിരിക്കുന്നു. എങ്ങും ഇരുട്ടുപരക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ഒപ്പം വീശിയടിക്കുന്ന തണുത്ത കോടക്കാറ്റും. ബേത്‌ലഹേം പട്ടണത്തില്‍ അന്ന് പതിവില്ലാത്ത തിരക്കായിരുന്നു. റോമാചക്രവര്‍ത്തിയായ അഗസ്റ്റസ്‌ സീസര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ ഒരു കല്‍പ്പന വിളംബരം ചെയ്തിരുന്നു. റോമാ സാമ്രാജ്യത്തില്‍ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട്‌ ഹാജരായി അവരുടെ പേരും നിലവിലുള്ള മേല്‍വിലാസവും രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആ കല്‍പ്പന. അതിനാല്‍ ബേത്‌ലെഹേമില്‍നിന്നും ദൂരെ ദേശങ്ങളില്‍പോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക്‌ മടങ്ങി വന്നിരിക്കുകയാണ്‌. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്‌. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.

വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ്‌ - ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത്‌ ഗര്‍ഭിണിയായ ഭാര്യയും. നീണ്ട യാത്രയാല്‍ അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നു മുഖം കണ്ടാല്‍ അറിയാം. ആ സ്ത്രീ വേദനയാല്‍ നിലവിക്കുന്നുണ്ട്‌. അവള്‍ക്ക്‌ പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭര്‍ത്താവ്‌ പ്രതീക്ഷയോടെ ഓരോ സത്രങ്ങളുടെവാതിലിലും മുട്ടുകയാണ്‌, ഒരല്‍പ്പം ഇടംതരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവര്‍ ആകെ വിഷമിച്ചു.

താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട്‌ സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണില്‍ ഒഴിഞ്ഞസ്ഥലത്ത്‌ ഇരുത്തി. ആശ്വാസം, അത്രയെങ്കിലും സ്ഥലം ലഭിച്ചുവല്ലോ. താമസിയാതെ അവിടെ അവള്‍ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോല്‍ വിരിപ്പില്‍ ഒരു തുണിയിട്ട്‌ മെത്തയൊരുക്കി, കീറത്തുണികളില്‍ പൊതിഞ്ഞ്‌, ആ പുല്‍ക്കൂടിന്റെ ഒരു കോണില്‍ ആ കുഞ്ഞിനെ അവള്‍ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തില്‍, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട്‌ അവര്‍ വേദനയെല്ലാം മറന്ന് സന്തോഷക്കണ്ണീര്‍ പൊഴിച്ചു.




പുല്‍ക്കൂട്ടില്‍ ഉറങ്ങുന്ന ആ കുഞ്ഞ്‌ ആരാണെന്ന് മനസ്സിലായോ - മനുഷ്യനായി അവതരിച്ച ഉണ്ണിയേശുവായിരുന്നു ആ കുഞ്ഞ്‌! യേശുവിന്റെ അമ്മയായ മറിയവും, വളര്‍ത്തച്ഛനായ ജോസഫും ആയിരുന്നു ആ ദമ്പതികള്‍. നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടില്‍ വാഴുന്ന സര്‍വ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുല്‍ക്കൂട്ടില്‍ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട്‌ മാലാഖമാര്‍ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളില്‍ നിന്നു! മേലെ ആകാശത്ത്‌ ആയിരമായിരം നക്ഷത്രങ്ങള്‍ കണ്ണുചിമ്മി. അവയ്ക്കിടയില്‍ പുതിയൊരു നക്ഷത്രം ഉദിച്ചുയര്‍ന്നു.


********* ************ *************

നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവില്‍, തങ്ങളുടെ ആട്ടിന്‍കൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാര്‍. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവില്‍ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവര്‍ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച്‌ മുകളിലേക്ക്‌ നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയില്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു മാലാഖനില്‍ക്കുന്നു. മാലാഖ അവരോട്‌ ഇങ്ങനെ പറഞ്ഞു: "ഇടയന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. യേശുക്രിസ്തു എന്നൊരു രക്ഷകന്‍ നിങ്ങള്‍ക്കായി ഇന്ന് ബേത്‌ലെഹേമില്‍ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറ്റുതുണികളില്‍ പൊതിഞ്ഞ്‌ പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു കാണാം."

പെട്ടന്ന് മാലാഖമാരുടെ ഒരു വലിയസംഘം ആകാശത്തില്‍ അണിനിരന്ന് ഇങ്ങനെ പാടി

"അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം".


മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതിനുശേഷം, ഇടയന്മാര്‍ ആ ദിവ്യശിശുവിനെ കാണുവാനായി പുറപ്പെട്ടു. ഓരോ സത്രങ്ങളിലും അവര്‍ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ അവര്‍ മാലാഖമാര്‍ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവര്‍ തിരികെപ്പോയി.

********* ************ *************

ബേത്‌ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തില്‍നിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളില്‍ വാനശാസ്ത്രവിദ്ഗ്ധരായ മൂന്നു ജ്ഞാനികള്‍ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. അങ്ങു പടിഞ്ഞാറേ ചക്രവാളത്തില്‍ പുതുതായി ഉദിച്ചുയര്‍ന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ താരകത്തിന്റെ നിലയും, അത്‌ ഉദിച്ചുയര്‍ന്ന സമയവും ഗണിച്ച്‌ ഒരു തീരുമാനത്തിലെത്തി. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട്‌ കാഴ്ചകള്‍ വച്ചു വണങ്ങണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീളുന്ന യാത്രയാവാമിത്‌. പക്ഷേ ഒരു മനുഷ്യായുസ്സില്‍ എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണിത്‌. കഷ്ടപ്പാടുകള്‍ സാരമില്ല, പുറപ്പെടുകതന്നെ.

കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികള്‍ നക്ഷത്രം കണ്ട ദിക്കിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ വച്ച്‌ അവര്‍ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവര്‍ക്കു പോകാനുള്ള വഴികാട്ടിയായി. (ഈ നക്ഷത്രത്തിന്റെ ഓര്‍മ്മയ്കായാണ്‌ ക്രിസ്മസ്‌ കാലത്ത്‌ വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത്‌). വളരെ കഷ്ടപ്പാടുകള്‍നിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവില്‍ അവര്‍ ബേത്‌ലെഹേമില്‍ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും മീറയും, കുന്തിരിക്കവും കാഴ്ചകളായി നല്‍കുകയും ചെയ്തു.

********* ************ *************

ക്രിസ്മസ്‌ നല്‍കുന്ന സന്ദേശം എന്താണെന്നു കൂട്ടുകാര്‍ക്കറിയാമോ? ദൈവം സ്നേഹവാനാണ്‌. ദൈവത്തിനു നമ്മോട്‌ സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാ‍പവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ്‌ ക്രിസ്മസിന്റെ സന്ദേശം.


എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!

ഒറിജിനല്പോസ്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, December 17, 2008

Employee Resignation in poetic language

The name is good, the brand is big
But the work I do is that of a pig
The work or the brand; what is my way?
I don’t know if I should stay.

To work, they have set their own way
Nobody will care to hear what I say
My will be NULL, they wont change their way
I don’t know if I should stay.

The project is in a critical stage
But to do good work, this is the age
This dilemma is killing me day by day
I don’t know if I should stay.

The money is good, the place is great
But the development is at a very small rate
Should I go for the work, or wait for pay
I don’t know if I should stay!

The managers don’t know what they talk
The team doesn’t know where they walk
That’s a bad situation, what say?
I don’t know if I should stay.

I can go to any other place
But what if I get the same disgrace
I can’t keep switching day by day
I don’t know if I should stay.

The -ves are more, the +ves are less
Then why have this unnecessary mess
No more will I walk their way,
It’s all done, I won’t stay.

Thanks & Regards
Employee

Manager Response

Reply: What I want to say? (Manager)
The decision is good or decision is bad
Only God knows still I am glad
Keep moving in life that is what I can say

If you feel right go in the same way
May god give you the work, the challenge you want
Anyway there is always a second chance
Chances are there, grab them snatch them
That is what I can say

Keep on jumping companies to get more and more and more….
That will keep you always a fore (Even to me)
From my experience I can tell you
Being in software development is like taking hell out of you
You are frustrated since you have no quality work
And you were frustrated because you had quantity work

It’s always like that previous job was better than the current one
And expects the new job will be much better than this one
But what you get is a frustration level up to sun
Than you will again send the resignation like this one
This is all what I want to say

Have you completed all the formalities?
Filled the form and got it signed from department humanities (HR)
Once done you can take all your cash
But don’t refer others as they will follow you’re ***.
At last I appreciate your contribution to the company
Even though there was not any….

You will keep a copy of this with you for FYI
Don’t feel shy
As I also got it some time back from my old manger say Hi….
That is all what I want to say.

Thanks & Regards
Manager

കടപ്പാട് :- wordpress.com


Tuesday, December 16, 2008

ഇതു പോരല്ലോ മോനേ

ഇന്നത്തെ ചിത്രം

ഇന്നു മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു ചിത്രം
രസകരം എന്ന് എനിക്ക് തോന്നിയത് കൊണ്ടു ഇവിടെ നല്കുന്നു
നല്ല അടിക്കുര്‍പ്പുകള്‍ കമന്റുകളായി പ്രതീക്ഷിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു






NB :നല്ല അടിക്കുരുപ്പുകള്‍ക്ക് സൌജന്യ റെയില്‍വെ ടിക്കറ്റ് (ലാലുജി വക)
ബമ്പര്‍ സമ്മാനം ഒരു റെയില്‍വെ ജോലി (അതും ലാലുജി വക)

എന്റെ വക സമ്മാനം : സമ്മാനാര്‍ഹം അയ ഉത്തരം ദാ ഇങ്ങനെ പ്രസിധീകരികും





അഭിപ്രായ സര്‍വേ

ഈയിടെ ഒരു പ്രമുഖ മലയാളം പത്രത്തില്‍ വന്ന അഭിപ്രായ സര്‍വെയിലെ ചോദ്യം ശ്രദ്ധിക്കുക







ഇങ്ങനെ ധാരാളം അഭിപ്രായ സര്‍വേകള്‍ ദിവസവും കാണുന്നുണ്ടെങ്കിലും ഇതു കണ്ടപ്പോള്‍ ഒന്നു ബ്ലോഗിപോയി
ഒബാമ സൈന്യത്തെ പിന്‍ വലിക്കുമോ എന്ന് ഇ പാവം മലയാളിയാണോ തീരുമാനിക്കുന്നത്‌?
അത് തീരുമാനികേണ്ടത് ഒബാമയും, അമേരിക്ക കാരും അല്ലെ ?
എന്താ ഈ സര്‍വേയുടെ ഒക്കെ അര്ത്ഥം?

Monday, December 15, 2008

പറയാതെ വയ്യ



ഞാനീ പറയുന്നതു മലയാളത്തിലെ പുത്തന്‍ തലമുറ നടിമാരുടെ വിവാഹത്തെകുറിച്ചാണ് അവരുടെ വിവാഹ കാര്യത്തില്‍ എനിക്കെന്തു കാര്യം എന്ന് ചോദിക്കും നിങ്ങള്‍ എന്നെനിക്കറിയാം എന്നാലും എന്റെ മനസ്സില്‍ വന്നു പോയതല്ലേ ചോദിച്ചോട്ടെ അടുത്തിടെ വിവാഹിതരും, ആകാന്‍ തീരുമാനിച്ചവരും ആയ എല്ലാ നടിമാരും വരനെ തിരഞ്ഞെടുത്തത്‌ അങ്ങ് അമേരിക്കയിലും, അയര്‍ലണ്ടിലും ഒക്കെ ഉള്ളവര്‍ അല്ലെ?
ദിവ്യ ഊണ്ണി മുതല്‍ ഇപ്പോള്‍ ഗോപിക, കാവ്യാ, കാര്‍ത്തിക വരെ!!!!
വിവാഹ ശേഷം പിന്നെ ഇവര്‍ തൊഴില്‍ പോലും നിര്ത്തി അങ്ങ് ചേക്കേറുന്നു
നമ്മുടെ നാട്ടില്‍ നല്ല പയ്യന്മാര്‍ ഇല്ലാത്തതു കൊണ്ടാണോ ഇവര്‍ അങ്ങ് അമേരിക്കായില്‍ പോയി നോക്കുന്നത്?അല്ല നമ്മുടെ നാട്ടില്‍ പുത്തന്‍ സംസ്കാരത്തിന്റെ സൂചന ആണത്..
ഇന്നു കേരളത്തിലെ യുവതികള്‍ ആഗ്രഹികുനത് വരന്മാര്‍ അമേരികായോ, യുറോപോ വേണം എന്നാണ്
ഞാനീ പറയുന്നതു ശരിയല്ല എന്ന് തോന്നുണ്ടോ?പാവം ഐ ടി പണിയെടുക്കുന്നവനെ ആര്‍ക്കു വേണം?എങ്ങനെ എങ്കിലും അമേരിക്കയില്‍ വല്ലോം പോയിട്ട് വേണം ഒരു പെണ്ണാലോചികാന്‍
ലോണ്‍ എടുത്താണെങ്കിലും

Sunday, December 7, 2008

കോണ്‍ഗ്രസ്‌ മുന്നേറ്റം



ബി.ജെ.പിയ്‌ക്ക് ആശ്വസിക്കാന്‍ മധ്യപ്രദേശ്‌ മാത്രം. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്‌ഥാനങ്ങളില്‍ നാലിലും മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്‌ ബി.ജെ.പിയ്‌ക്ക് കനത്ത തിരിച്ചടി നല്‍കുകയാണ്‌. രാജസ്‌ഥാന്‍, മിസോറാം, ഛത്തീസ്‌ഗഡ്‌, ന്യുഡല്‍ഹി സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണ്‌. ഡല്‍ഹിയില്‍ ലീഡറിവായ 69 സീറ്റുകളില്‍ പാര്‍ട്ടി 36 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 27 സീറ്റുകളുമായി ബി.ജെ.പി. ശക്‌തമായ പോരാട്ടം നടത്തുന്നു. രാജസ്‌ഥാനില്‍ കോണ്‍ഗ്രസ്‌ വ്യക്‌തമായ മുന്‍തൂക്കം ലഭിച്ചു. ലീഡറിവായ 187 സീറ്റില്‍ കോണ്‍ഗ്രസിന്‌ 91 സീറ്റില്‍ ലീഡുണ്ട്‌. ബി.ജെ.പിയ്‌ക്ക് 68 സീറ്റില്‍ ലീഡുണ്ട്‌. ഛത്തിസ്‌ഗഡില്‍ ഒപ്പത്തിനൊപ്പമാണ്‌ ലീഡറിവായ 77 സീറ്റുകളില്‍ ഇരുപാര്‍ട്ടികള്‍ക്കും 38 സീറ്റുണ്ട്‌.മിസോറാമില്‍ കോണ്‍ഗ്രസ്‌ 13 സീറ്റുകളിലും എം.എന്‍.എഫ്‌. രണ്ടു സീറ്റിലും ലീഡ്‌ ചെയ്യുന്നു. മധ്യപ്രദേശില്‍ ലീഡറിവായ 191 സീറ്റുകളില്‍ ബി.ജെ.പിയ്‌ക്ക് മുന്‍തൂക്കമുണ്ട്‌. ബി.ജെ.പി. 112 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു. കോണ്‍ഗ്രസിന്‌ 59 സീറ്റിലാണ്‌ ലീഡ്‌. ന്യൂഡല്‍ഹി കോണ്‍ഗ്രസും മധ്യപ്രദേശും രാജസ്‌ഥാനും ഛത്തീസ്‌ഖഡും ബി.ജെ.പിയും മിസോറാം എം.എന്‍.എഫുമാണ്‌ ഭരിക്കുന്നത്‌.

Friday, December 5, 2008

Tuesday, December 2, 2008

കാശ്‌മീര്‍: കോണ്‍ഗ്രസിന്‌ 'സഖ്യാന്വേഷണ' പരീക്ഷണം




നാഷണല്‍ കോണ്‍ഫറന്‍സിനോടു ചേര്‍ന്ന്‌ ജമ്മു-കാശ്‌മീരില്‍ ഭരണം പങ്കിടാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്‌ കയ്‌പുനീരു കുടിക്കുന്ന അനുഭവം. സംസ്‌ഥാനത്തെ ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന്‌ ഭരിക്കുന്നതിനു മുമ്പ്‌ രണ്ടുവട്ടം ആലോചിക്കണമെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ വിശ്വസിക്കുന്നത്‌. പി.ഡി.പിയുമായി ചേര്‍ന്ന്‌ കഴിഞ്ഞ തവണ ഭരിച്ചതിന്റെ ദുരനുഭവം കോണ്‍ഗ്രസിന്‌ അത്രയേറെ നഷ്‌ടമുണ്ടാക്കിക്കഴിഞ്ഞു. എങ്കിലും വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെയാണ്‌ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്‌.

മന്ത്രിസഭയുണ്ടാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിനു പിന്തുണ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ ആന്റണി, ജമ്മു-കാശ്‌മീരിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രഥ്വിരാജ്‌ ചവാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി.ഡി.പിക്കു പിന്തുണ നല്‍കിയ മാതൃകയില്‍ മൂന്നുവര്‍ഷം കോണ്‍ഗ്രസിന്‌ മുഖ്യമന്ത്രി പദം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തതായി അറിയുന്നു. കോണ്‍ഗ്രസിന്റെ ഉന്നതതല സംഘം ചര്‍ച്ചകള്‍ക്കായി ഇന്ന്‌ ശ്രീനഗറിലേക്കു പോകും.

2002ല്‍ ഭരണത്തിലേറിയ പി.ഡി.പി-കോണ്‍ഗ്രസ്‌ സഖ്യം ഇണക്കവും പിണക്കവുമായി അഞ്ചര വര്‍ഷം ഭരിച്ചെങ്കിലും അമര്‍നാഥ്‌ പ്രശ്‌നത്തോടു കൂടി കൂട്ടുകെട്ട്‌ തകരുകയായിരുന്നു. ജമ്മു-കാശ്‌മീരിന്റെ പ്രത്യേക ഭരണഘടന മൂലം ഇവിടെ ആറുവര്‍ഷമാണ്‌ സംസ്‌ഥാന അസംബ്ലിയുടെ കാലാവധി.

പി.ഡി.പി. നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയീദ്‌ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞ ശേഷമാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ മുഖ്യമന്ത്രിയാകുന്നത്‌. എന്നാല്‍ അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്‌ ഭൂമി അനുവദിച്ച പ്രശ്‌നത്തില്‍ പി.ഡി.പി. പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഗുലാം നബി രാജിവയ്‌ക്കുകയായിരുന്നു.

ഗുലാം നബിയും അന്നത്തെ ഗവര്‍ണര്‍ റിട്ട. ലഫ്‌. ജനറല്‍ എസ്‌.കെ സിന്‍ഹയും തമ്മിലുള്ള സൗഹര്‍ദമാണ്‌ അമര്‍നാഥ്‌ ഭൂമിപ്രശ്‌നം വഷളാക്കിയതെന്ന്‌ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണമുണ്ട്‌. അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്റെ അധ്യക്ഷന്‍ സംസ്‌ഥാന ഗവര്‍ണറാണ്‌. അറിയപ്പെടുന്ന ബി.ജെ.പി സഹയാത്രികനായ സിന്‍ഹ ഇവിടെ ഗവണര്‍ണറായതോടെയാണ്‌ അമര്‍നാഥ്‌ ഭൂമിപ്രശ്‌നം വഷളാകുന്നത്‌.

ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടതാണ്‌ ഇത്തവണ ബി.ജെ.പി, പി.ഡി.പി മുന്നേറ്റമുണ്ടാകാന്‍ കാരണം. അമര്‍നാഥ്‌ ഭൂമി പ്രശ്‌നത്തിനു പിന്നില്‍ യഥാര്‍ഥത്തിലുള്ള ബി.ജെ.പിയും പി.ഡി.പിയും അവസരം മുതലെടുത്തെന്ന്‌ ഗുലാം നബി തന്നെ ഇന്നലെ സമ്മതിക്കുകയും ചെയ്‌തു.

നേരത്തെ എന്‍.ഡി.എ സര്‍ക്കാരില്‍ പങ്കാളിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ്‌ ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യം തള്ളിക്കളഞ്ഞു.

ബി.ജെ.പിയുമായി ചേര്‍ന്ന്‌ ഭരിക്കുന്നതിലും നല്ലത്‌ പ്രതിപക്ഷത്തിരിക്കുകയാണെന്ന്‌ പാര്‍ട്ടി പ്രസിഡന്റ ഒമര്‍ അബ്‌ദുള്ള ഇന്നലെ പറഞ്ഞു. ജൂലൈ 22നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒമര്‍ യു.പി.എയ്‌ക്ക് അനുകൂലമായാണ്‌ വോട്ടു ചെയ്‌തത്‌. അന്ന്‌ ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട്‌ ഒമര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശസ്‌തമാകുകയും ചെയ്‌തു.


Removed:
എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങല്‍

Friday, November 28, 2008

ഇന്നലെ കണ്ട സ്വപ്നം















ഇന്നലെ കണ്ട സ്വപ്നം പോലെ
ഒരു ഇടവപാതി വന്ന പോലെ 
അവള്‍ എന്റെ മനസ്സില്‍ വന്നു 
ഒരുപാടു സ്വപ്നങ്ങള്‍ നീ എനിക്ക് നല്കി 
ഒരുപാടു പ്രതീക്ഷകള്‍ പകര്ന്നു നല്കി 

നിന്നൊപ്പം ഉള്ള എന്റെ ജീവിതം  
അശാ കിരണങ്ങള്‍ നിറഞ്ഞതായിരുന്നു 
നീ പകര്‍ന്ന സ്നേഹ സ്വപ്നങ്ങള്‍  
എന്‍ ജീവിത സ്വപ്നങ്ങള്‍ ആയിരുന്നു  
നീ തെളിച്ച പുഞ്ചിരികള്‍  
എന്‍ ജീവിത നൌകകള്‍ ആയിരുന്നു  

നീ ഉയരുമ്പോള്‍ ഞാനും ഉയര്ന്നു 
നീ ഉണരുമ്പോള്‍ ഞാനും ഉണര്‍ന്നു 
നിന്നെ ഞാന്‍ കാത്തു
നിന്നില്‍ ഞാന്‍ ഉറങ്ങി  
നീയും എന്നെ കാത്തുറങ്ങി  

ഏഴ് നിലയുള്ള നിന്റെ പൊക്കവും 
തട്ടമിട്ടു വച്ച നിന്‍ കാര്‍കൂന്തലും
എന്റെ കൌതുകം നിന്നില്‍ വളര്‍ത്തി 
നിന്നെ ഓര്ത്തു ഞാന്‍ അഹങ്കരിച്ചു
നീ എന്‍ സ്വന്തം എന്നും ഞാന്‍ ധരിച്ചു 

ഇന്നു നീ എന്നോട് ചൊന്ന വാക്യം  
ഇറങ്ങാന്‍ സമയം ആയെന്നോ  
ഏഴ് കടലുകള്‍ ഒരുമിച്ച് വന്നാലും 
ഈശ്വരന്‍ വന്നിങ്ങു ചൊല്ലിയാലും  
നിന്നെ മറക്കാന്‍ എനിക്കാവ്കില്ല  
നിന്നെ പിരിയാന്‍ എനിക്കാവ്കില്ല

incomplete post

Wednesday, November 26, 2008

മുംബൈ ഭീകരാക്രമണം; മരണം‍ 100 കവിഞ്ഞു‍

ഒരു രാത്രി മുഴുവന്‍ നീണ്ട ഭീകരാക്രമണത്തില്‍ മുംബൈ നടുങ്ങി. ഏഴിടങ്ങളിലുണ്ടായ വെടിവയ്‌പിലും സ്‌ഫോടനങ്ങളിലും 100-ലേറെ പേര്‍ കൊല്ലപ്പെട്ടു. 350ലേറെ പേര്‍ക്കു പരുക്കേറ്റു. ചൗപത്തിയില്‍ രണ്ടു തീവ്രവാദികളെ വെടിവച്ചു കൊന്നു. മസഗാവില്‍ രണ്ടു തീവ്രവാദികളെ പിടികൂടി. ഇന്നലെ രാത്രി പത്തരയ്‌ക്കു ശേഷമാണു തെക്കന്‍ മുംബൈയിലെ ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന സപ്‌തനക്ഷത്ര ഹോട്ടലുകളിലും മുംബൈയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസ്‌ (സി.എസ്‌.ടി) അടക്കം ഏഴിടങ്ങളിലും വെടിവയ്‌പും സ്‌ഫോടനവുമുണ്ടായത്‌. ഒബറോയ്‌ ഹോട്ടലിലെ താമസക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാന്‍ ഇന്നു പുലര്‍ച്ചെയും കമാന്‍ഡോ ഓപ്പറേഷന്‍ തുടരുകയാണ്‌. പുലര്‍ച്ചെ ഒരു മണിയോടെ താജ്‌, ഒബറോയ്‌, മാരിയറ്റ്‌ ഹോട്ടലുകളില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. സെന്റ്‌ ജോര്‍ജ്‌സ് ആശുപത്രിയില്‍ മാത്രം 60 മരണം സ്‌ഥിരീകരിച്ചു. 

സി.എസ്‌.ടിയിലുണ്ടായ വെടിവയ്‌പിലാണു പത്തുപേര്‍ മരിച്ചത്‌. ഒബറോയ്‌ കൂടാതെ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ, താജ്‌ മഹല്‍ ഹോട്ടല്‍ എന്നിവിടങ്ങളിലും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്‌. മുംബൈ നഗരത്തില്‍ പ്രത്യേക ദ്രുതകര്‍മസേനയെ വിന്യസിച്ചു. മന്ത്രിമാരടക്കമുള്ള ഉന്നത വ്യക്‌തികളോടു പുറത്തിറങ്ങരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. ഇവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്ററി സമിതി യോഗത്തിനെത്തിയ എം.പിമാര്‍ താജ്‌ ഹോട്ടലിലെത്തി. ആക്രമണമുണ്ടായ സ്‌ഥലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തി. മോഷ്‌ടിച്ച ആഡംബര കാറുകളിലെത്തിയ ഭീകരര്‍ എകെ - 47 തോക്കുകളുപയോഗിച്ചായിരുന്നു വെടിവച്ചതെന്നു പോലീസ്‌ പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ മന്ദിരത്തിനു നേര്‍ക്കും വെടിവയ്‌പുണ്ടായി. 

താജ്‌ ഹോട്ടലിലെ ജീവനക്കാരാണു മരിച്ച മൂന്നുപേര്‍. മസേഗാവ്‌ ഡോക്‌യാഡ്‌ റോഡിലെ ടാക്‌സിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ സി.എസ്‌.ടിയില്‍ മരിച്ചു. സി.എസ്‌.ടിയില്‍ മാത്രം മുപ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. കൊളാബയില്‍ പെട്രോള്‍ പമ്പ്‌ പൊട്ടിത്തെറിച്ചു.

ഗുണ്ടായുദ്ധമെന്നായിരുന്നു ആദ്യം പോലീസ്‌ പറഞ്ഞതെങ്കിലും പിന്നീട്‌ ഭീകരാക്രമണമാണുണ്ടായതെന്നു സ്‌ഥിരീകരിച്ചു. കൊളാബയിലെ കഫേ ലോപാര്‍ഡ്‌, നരിമാന്‍ പോയിന്റ്‌, ഒബറോയ്‌ ഹോട്ടല്‍, കാമാ ആശുപത്രി, വിലേ പാര്‍ലെയിലെ ഫ്‌ളൈ ഓവര്‍, സാന്താക്രൂസ്‌ വിമാനത്താവളത്തിനു സമീപം എന്നിവിടങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌. രാത്രി നടത്തിയ തെരച്ചില്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യക്കു സമീപം സ്‌ഫോടക വസ്‌തുനിറച്ച ബോട്ട്‌ കണ്ടെത്തി. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. 

തിരക്കേറിയ ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസിലെ യാത്രക്കാരുടെ കാത്തിരിപ്പുമുറിയിലെത്തിയ ഭീകരര്‍ തുരുതുരാനിറയൊഴിക്കുകയും ഗ്രനേഡ്‌ എറിയുകയുമായിരുന്നെന്നു മുംബൈ റെയില്‍വേ പോലീസ്‌ കമ്മിഷണര്‍ ജനറല്‍ എ.കെ. ശര്‍മ പറഞ്ഞു. സി.എസ്‌.ടിയില്‍ ഒളിച്ചിരിക്കുന്ന രണ്ടു സായുധ ഭീകരര്‍ക്കായി കമാന്‍ഡോകള്‍ തെരച്ചില്‍ തുടരുകയാണെന്നു മുംബൈ ഡി.ജി.പി: എ.എന്‍. റോയ്‌ പറഞ്ഞു. 

രണ്ടു സംഘങ്ങളായി സി.എസ്‌.ടിയിലെത്തിയ ഭീകരരിലെ ഒരു സംഘം സ്‌റ്റേഷനുള്ളിലും രണ്ടാംസംഘം പുറത്തെ മെട്രോ തീയറ്ററിലും ആക്രമണം നടത്തുകയായിരുന്നു. സി.എസ്‌.ടിയില്‍ രണ്ടു സ്‌ഫോടനങ്ങളുണ്ടായതായി സ്‌ഥിരീകരിച്ചു. 

താജ്‌ ഹോട്ടല്‍, ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ആസ്‌ഥാനം എന്നിവിടങ്ങളാണ്‌ ആക്രമണമുണ്ടായ മറ്റിടങ്ങള്‍. ഒബറോയ്‌ ഹോട്ടല്‍ അര്‍ധരാത്രിയോടെ ഒഴിപ്പിച്ചു. സി.എസ്‌.ടി, ദാദര്‍ സ്‌റ്റേഷനുകള്‍ അടച്ചു. ഇവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രാജ്യത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജാഗ്രതപാലിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ പറഞ്ഞു. ദേശ്‌മുഖുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ടെലിഫോണില്‍ സംഭാഷണം നടത്തി. മുംബൈയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യഥാസമയം വേണ്ട നടപടികളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട്‌ നല്‍കി. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര സേന തയാറാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവ്രാജ്‌ പാട്ടീല്‍ ദേശ്‌മുഖിനെ അറിയിച്ചു. 


ഭീകരവിരുദ്ധ, ഏറ്റുമുട്ടല്‍ വിഭാഗം തലവന്മാര്‍
 കൊല്ലപ്പെട്ടു‍
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഹേമന്ത്‌ കര്‍ക്കരെയും ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ വിജയ്‌സലസ്‌കറും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മലേഗാവ് സ്ഫോടന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റമുട്ടലില്‍ ഡി.ഐ.ജി ഉള്‍പ്പെടെ 11 പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്‌.


ഇന്ത്യ വിറച്ച ദിനങ്ങള്‍ ഒരു അവലോകനം

2008 ഒക്‌ടോബര്‍ 30ന്‌ അസമില്‍ 18 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ 77 വിലപ്പെട്ട ജീവനകളാണ്‌ പൊലിഞ്ഞത്‌. നൂറിലധികം പേര്‍ക്ക്‌ പരുക്കേറ്റു. 

2008 ഒക്‌ടോബര്‍ 21നു മണിപ്പൂര്‍ പോലീസിന്റെ കാന്‍ഡോ കോംപ്ലക്‌സിനു മുന്നിലുണ്ടായ അതിശക്‌തമായ സ്‌ഫോടനത്തില്‍ 17 പേരാണ്‌ കൊല്ലപ്പെട്ടത്‌. 

2008 സെപ്‌റ്റംബര്‍ 29ന്‌ മഹാരാഷ്‌ട്രയിലെ മലേഗാവില്‍ മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിച്ച്‌ മരിച്ചത്‌ അഞ്ചുപേരാണ്‌. അതേ ദിവസം തന്നെ ഗുജറാത്തിലെ മൊദാസയില്‍ മുസ്ലിം പള്ളിക്ക്‌ സമീപമുണ്ടായ താരതമ്യേന ശക്‌തി കുറഞ്ഞ സ്‌ഫോടനം ഒരാളുടെ ജീവന്‍ അപഹരിച്ചു കൊണ്ടാണ്‌ കടന്നുപോയത്‌. 

2008 സെപ്‌റ്റംബര്‍ 27നു ന്യൂഡല്‍ഹിയിലെ മെഹറോളിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ക്രൂഡ്‌ ബോംബ്‌ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 

2008 സെപ്‌റ്റംബര്‍ 13നു ന്യൂഡല്‍ഹിയിലുണ്ടായ ആറു സ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 

2008 ജൂലൈ 26ന്‌ അഹമ്മദാബാദില്‍ രണ്ടു മണിക്കൂറിന്റെ ഇടവേളയില്‍ 20 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത്‌ 57 ജീവനുകളാണ്‌. 

2008 ജൂലൈ 25 ന്‌ ബംഗളൂരൂവിലുണ്ടായ ശക്‌തി കുറഞ്ഞ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 

2008 മേയ്‌ 13ന്‌ ജയ്‌പൂരിലുണ്ടായ തുടര്‍സ്‌ഫോടനങ്ങളില്‍ 68 പേര്‍ കൊല്ലപ്പെട്ടു.

2008 ജനുവരിയില്‍ യു.പിയിലെ രാംപൂരിനടുത്തുള്ള സി.ആര്‍.പി.എഫ്‌. ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 

2007 ഒക്‌ടോബര്‍ രാജസ്‌ഥാനിലെ അജ്‌മീര്‍ ഷെരീഫിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

2007 ഓഗസ്‌റ്റ് ഹൈദരാബാദ്‌ സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരുക്ക്‌. 

2007 മേയില്‍ ഹൈദരാബാദ്‌ മെക്കാ മസ്‌ജിദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 

2007 ഫെബ്രുവരി 19ന്‌ ഇന്ത്യയില്‍ നിന്നു പാകിസ്‌താനിലേക്കുള്ള തീവണ്ടിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 66 പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. 

2006 സെപ്‌റ്റംബറില്‍ മലേഗാരവിലെ മസ്‌ജിദില്‍ ഇരട്ട സ്‌ഫോടനം. മരണസംഖ്യ 30. പരുക്കേറ്റവര്‍ 100. 

2006 ജൂലൈയില്‍ മുംബൈ ട്രെയിനുകളില്‍ ഉണ്ടായ ഏഴു സ്‌ഫോടനങ്ങളില്‍ 200 കൊല്ലപ്പെട്ടപ്പോള്‍ 700 പേര്‍ക്ക്‌ പരുക്കേറ്റു. 

2006 മാര്‍ച്ചില്‍ വാരാണസിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 

2005 ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഉണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 

Tuesday, November 25, 2008

ബ്രഹ്മചര്യം Brahamacharyam



Post by Mad Techy

pizhachu pokunna chuvadukal [പിഴച്ചു പോകുന്ന ചുവടുകള്‍]

BY VIPIN THAZHISERY

Friday, November 21, 2008

sabhayam thirusabhayamee njan

ഓര്‍ത്തോഡോക്സ് മഹാ സമ്മേളനം (Major meet by Orthodox sabha) - Audio files


Speech by H.H Baselious didimos I and H.G Paulos are milithios are available here



sorry there is an error, files attaching failed :( 
if any one want mail me to 
  johnsvakel@gmail.com

വാതിലുകള്‍

Tuesday, November 18, 2008

the chemistry of love സ്നേഹത്തിന്റെ രസതന്ത്രം

Kathiruppukal


By Vipin Thaziserry

Sunday, November 16, 2008

Main exam details for SBI PO held on 12/10/2008

RECRUITMENT OF 3500 PROBATIONARY OFFICERS IN STATE BANK OF INDIA Result of the Preliminary Written Examination (Tier-I) held on 12.10.2008 ROLL NUMBERS OF SUCCESSFUL CANDIDATES

Tier-II (Main written examination) will be held on 30.11.2008. Successful candidates are being advised by way of call letters and e-mail.

Roll numbers of successful candidates can be downloaded here
http://www.statebankofindia.com/viewdetail.jsp?lang=0&id=0,15,110&dcd=1980&did=1226494286203483F73008877364483CD0FBCB51B4D87 [link]

SBI PO result for exam held on Oct 12, 2008 declared


Regards
John Samuel

Results of SBI PO exam held on 12/10/2008

Results published and available at 



Regards
John Samuel

Thursday, November 6, 2008

ഇന്നലെ കണ്ട സ്വപ്നം

പണ്ഡിതന്റെ ആദ്യ കഥ സമാഹാരം
"ഇന്നലെ കണ്ട സ്വപ്നം" 
ഒടന്‍ പുറത്തിറങ്ങുന്നു  

കാത്തിരിക്കുക

poor man

എനിക്ക് രാഷ്ട്രീയം ഇല്ല 
എനിക്ക് പാണ്ടിത്യം ഇല്ല 
എനിക്ക് പണം ഇല്ല
എനിക്ക് സൌന്ദര്യം ഇല്ല 
എനിക്ക് സുഹൃത്തുക്കള്‍ ഇല്ല  
എനിക്ക് വിദ്യാഭ്യാസം ഇല്ല  
പിന്നെ എനിക്ക് എന്താണ് ഉള്ളത്?
ഈ ലോകത്തില്‍ ഒന്നും ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടോ ?
അനാഥരായി ആരെങ്കിലും ഉണ്ടോ?
ഒന്നുമില്ലാത്തവര്‍ എന്ന് വിലപികുന്നവര്‍കും എന്തെങ്കിലും ഇല്ലേ ജീവിതത്തില്‍


post not completed

Wednesday, November 5, 2008

അനുമോദനം

പണ്ഡിതന്‍ അമേരിക്ക എന്ന് പറഞാല്‍ ഇ ബുഷ് ആണ് ജോര്‍ജ് ബുഷ് അമേരിക്ക യിലെ വേറെ ആരെയും എനിക്കറിയില്ല ഇപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് ആണ് പോലും നമ്മുടെ ഇലക്ഷന്‍ പോലും ഇത്രയും കവറേജ് ടി വി യില്‍ ഇവിടെ കിട്ടില്ല ഇപ്പോള്‍ അവിടെ ഒബാമ തരന്ഗം ആണത്രെ ഇ ഒബാമ എന്ന് പറഞ്ഞാല്‍ ആരാ? ഒരു പണ്ഡിതന്‍ ആണോ ? അമേരിക്ക യെ മാറ്റി മരിക്കാന്‍ അയാള്‍ക്ക് കഴിയും അത്രേ അന്നാലും ഇ ജോര്‍ജ് ബുഷ് ന്റ അത്രയും വരുമോ ? പാവം പണ്ഡിതന്‍ പത്രങ്ങള്‍ അയ പത്രങ്ങള്‍ ഒക്കെ ഒബാമ തരഗം നമ്മുടെ പാവം വി എസ് വരെ ഒബാമ അനുമോദിച്ചു അപ്പോള്‍ എനികെന്തുകൊണ്ട് ആയികൂടാ എന്ന് ചിന്തികുന്നതില്‍ തെറ്റുണ്ടോ ? അപ്പോള്‍ എന്റെ വക ഒബാമ ക്ക് ഒരായിരം അനുമോദനം

'കറുത്ത മുത്ത്‌ ' വൈറ്റ്‌ ഹൗസിലേക്ക്‌ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

 നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കണ്ട സ്വപ്നം ഒടുവില്‍ അമേരിക്കയില്‍ ചരിത്രമായി. അമേരിക്കയുടെ 44-ാമത് പ്രസിഡന്റായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബരാക് ഹുസൈന്‍ ഒബാമ (47) തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറല്‍ കോളജില്‍ ഇലക്ടറല്‍ കോളജില്‍ 349 വോട്ടുകള്‍ ഒബാമ നേടി. 270 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. റിപബ്ലിക്കന്‍ സ്‌ഥാനാര്‍ഥി ജോണ്‍ മക്കെയ്‌ന്‍ 162 ഇലക്‌ടറല്‍ വോട്ടുകളും നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായ 46 സംസ്ഥാനങ്ങളില്‍ 27 ഉം ഒബാമ ​മേല്‍ക്കൈ നേടി. 

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈയ്യില്‍ നിന്നും നിര്‍ണ്ണായകമായ ഏഴു സീറ്റുകള്‍ ഒബാമ പിടിച്ചെടുത്താണ് ഗംഭീര വിജയം ആഘോഷിച്ചത്. ഒഹായോ, ന്യൂ മെക്സിക്കോ, കൊളറാഡാ, അയോവ, ഫ്ളോറിഡ, വെര്‍ജീനിയ നെവാഡ എന്നിവയാണ് ഒബാമയുടെ വിധി നിര്‍ണ്ണയിച്ചത്. 

ന്യൂയോര്‍ക്ക്‌, ന്യൂ മെക്‌സിക്കോ, ന്യൂഹാംഷെയന്‍, പെനിസില്‍വേനിയ, വിസ്‌കോണ്‍സില്‍, മിനിസോട്ട, ന്യൂഡഴ്‌സി, വെര്‍മണ്ട്‌, മെയ്‌ന്‍, മിഷിഗണ്‍, ഇലിനോയി, കണക്‌ടിക്കട്ട്‌, അയോവ, കൊളംബിയ, മേരിലാന്റ്‌, മസാച്യൂസിറ്റ്‌, ഡെലാവര്‍, ഒഹായോ, വിക്‌കോണ്‍സില്‍, വെര്‍മണ്ട്‌, വാഷിംഗ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ ഒബാമ ജയിച്ചു. 

കെന്റക്കി, വെസ്‌റ്റ് വെര്‍ജീനിയ, ലൂയിസിയാന, ടെക്‌സസ്‌, അലബാമ, മിസിസിപ്പി, യൂട്ടാ, ജോര്‍ജിയ, സൗത്ത്‌ കരോളൈന, ഒക്ലഹോമ, ടെനസിൗ നെബ്രാസ്ക എന്നിവിടങ്ങളില്‍ മക്കെയ്‌നും വിജയിച്ചു. 

വെള്ളക്കാരുടെ കോട്ടയും പ്രസിഡന്റ് ബുഷിന്റെ തട്ടകവുമായ ടെക്സസില്‍ മക്കെയ്ന്‍ നിര്‍ണ്ണായക മുന്നേറ്റമാണ് നേടിയത്. ഇവിടെ 34 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. 

അതേസമയം സെനറ്റിലും കോണ്‍ഗ്രസിലും ഡമോ​‍്ര​കാറ്റുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. പുതിയ വോട്ടര്‍മാരില്‍ 73%വും ഒബാമയെ പിന്തുണച്ചതായാണ് സൂചന. ഡജനകീയ വോട്ടുകളില്‍ 51% ഒബാമക്കും 49% മക്കെയ്നും ലഭിച്ചു.

Obama and Outsourcing : by Vijay Prashad


Barack Obama promised to run a different campaign for the United States' presidency. Defiantly inclusive, he wanted to avoid "negative" campaigning and to draw together this divided country around his positive image. Thrown into the national limelight after his remarkable speech at the Democratic National Convention in 2004, Obama became the standard-bearer for a new politics. "Do we participate in a politics of cynicism," he asked, "or do we participate in a politics of hope?" Then, he let loose with a flourish, "I'm not talking about blind optimism here - the almost wilful ignorance that thinks unemployment will go away if we just don't think about it, or the health care crisis will solve itself if we just ignore it. That's not what I'm talking about. I'm talking about something more substantial. It's the hope of slaves sitting around a fire singing freedom songs; the hope of immigrants setting out for distant shores... . Hope - hope in the face of difficulty. Hope in the face of uncertainty. The audacity of hope!" In keeping with his first name, Barack Obama was a breath of life in a political landscape torn between cynicism and ruthlessness.

When Obama decided to run for the presidency after his short stint as the Democratic Senator from Illinois, his candidacy was welcomed across the country. Running against the putative front runner, Senator Hillary Clinton (New York), he was at a disadvantage. Hillary Clinton, with her name recognition and her Rolodex from the White House years, not only had political capital to collect but also had better access to money than any other candidate running on either party ticket. In 2000, Hillary Clinton raised about $30 million in her victorious campaign against first Rudy Giuliani and then Rick Lazio (they raised a total of $60 million).

Six years later, with minimal opposition for her re-election campaign, Hillary Clinton pulled in $50 million but only spent $37 million. The remainder will go towards her presidential run. But Obama surprised Hillary Clinton with his popularity among voters and with his ability to raise money. By mid-June, both have raised about the same amount (about $26 million). Since money is the lubricant of today's "democratic" politics, the person who raises more money with the least amount of controversy is declared by the media to be the front runner and is thereby able to ride a kind of artificial momentum to the elections.

The public recognises that money has corrupted politics. A Washington Post poll found that 66 per cent of the public supports restrictions on the way that political candidates raise money, and a plurality of the population feels that the process is now corrupted by big business. Campaign finance laws make it to the floor of the Senate and the House, but the elected officials water them down. As veteran consultant Joe Trippi put it, the campaign finance situation "is kind of like the nuclear arms race. No one's willing to unilaterally disarm." A cynical attitude has taken hold, where these same political candidates argue that donations are a form of free speech and any attempt to regulate campaign finance is a restriction on these fundamental freedoms. Money then is a form of speech.

The money for the US elections comes, largely, from corporations whose interests are in finance, insurance and real estate (so-called FIRE); pharmaceuticals; media; and retail sales (such as Wal-Mart). These are the beneficiaries of globalisation and neoliberal polices, which tend to favour transnational corporations more than the benighted citizens of bounded nation states. Given this structure, it is virtually impossible for a serious candidate for elected office in the US to be critical of globalisation and neoliberalism. The most they can offer are gentle suggestions about the dangers or the immorality of inequality (as John Edwards has been trying to do). A frontal critique of the power of transnational corporations eclipses the candidate from money, which means marginal media attention (the fate of Ralph Nader in 2000 and 2004).

 

"Off-the-record" memo

In early June, the Obama campaign circulated an "off-the-record" memorandum to journalists entitled "Hillary Clinton (D-Punjab)'s Personal Financial and Political Ties". The joke, Democrat-Punjab, comes from a remark made by Senator Clinton at a March 2006 fundraiser hosted by Dr. Rajwant Singh in Maryland. "I can certainly run for the Senate seat in Punjab and win easily," she said, after Singh introduced her as the Senator not only from New York but also from Punjab (Singh is the National Chairman of the Sikh Council on Religion and Education, SCORE). The joke was tasteless in its first instance, and it remained offensive when it appeared in the Obama memo. Obama hastily distanced himself from the memo, which he called "stupid and caustic". This is the third time in a few months that Obama has had to put daylight between himself and his staff, a poor indication of his control over his campaign.

Obama's apology is credible to Sudhir Venkatesh, a professor of sociology and African American studies at Columbia University. When in graduate school at the University of Chicago, Chennai-born and US-raised Venkatesh was on a basketball team with Obama (who was then a charismatic young law professor and State Senator). Venkatesh interviewed Obama for his work on the public housing projects that bordered the university. "I was struck by how well Obama listens," Venkatesh told me. Obama is "fair-minded", he said, so "you can imagine how surprised I was when his team of professional consultants came up with this vile depiction of Indians and their relationship with the US. My first thought was Obama would never approve this. My second thought was his campaign is getting away from him, and he better do something".

The race to the White House is always dirty, regardless of the high-minded statements made by candidates. "Negative" campaigning is more the norm than the exception. In 2000, George W. Bush conducted a whisper campaign that John McCain's daughter (adopted from Bangladesh) is a "black child". This sort of racism is commonplace in American politics. The professional campaign staff that go from one election cycle to another are well schooled in "spin" (media manipulation). These consultants are so numerous that they have their own national organisation (American Association of Political Consultants) and their own magazine (Campaigns & Elections). In the 2003-04 election cycle, 600 political consultants earned more than $1.85 billion. "Dirty" politics is their bread and butter.

The memo attempted to raise the issue of Senator Clinton's passionate defence of outsourcing. In 2005, while on a trip to India, Hillary Clinton told a meeting of industrialists: "There is no way to legislate against reality. Outsourcing will continue." By her estimates, the US exported $5 billion in merchandise to India, and India exported $13.8 billion to the US. (The World Trade Organisation cites far lower figures for Indian exports, somewhere closer to half this figure.)

This unevenness does not sit well in the US. "I have to be frank," she told the business leaders, "people in my country are losing their jobs and US policymakers need to address this issue." Her suggestion was that "Indian companies should invest more in the US to create a balance in trade relations". The showcase for this is a small office opened by Tata Consultancy Services in Buffalo, New York. But Senator Clinton is not alone in her defence of outsourcing. The Democratic Party is broadly committed to outsourcing, although with a caveat: it does not "believe in tax giveaways that reward companies for moving American jobs overseas". But it will not do anything to halt the haemorrhaging of jobs.

Indian American groups such as the US India Political Action Committee (USINPAC) hastily protested the memo. USINPAC's Sanjay Puri wrote the Senator a tepid letter, which said: "We are concerned about media reports indicating your staff may be engaging in the worst kind of anti-Indian American stereotyping." A group called South Asians for Obama (SAFO) wrote the Senator a note saying that they were disturbed "by the clear anti-Indian sentiment" in the memo, and in a conference call with them and other Indian Americans, Obama's campaign manager David Plouffe apologised. "Make no mistake," Dave Kumar of SAFO told me, "we were very disappointed when we first saw the memo. However, the campaign manager and the Senator's personal response over the last couple of days have made it clear that the memo does not reflect the Senator's views." His statement to SAFO, Kumar continued, "makes it clear that he takes responsibility for the memo, understands the hurt it caused the Indian American community, and is taking steps to prevent such mistakes from occurring in the future".

Not being a think tank itself, SAFO deferred to the candidate on questions of outsourcing. But USINPAC has a clear position in favour of outsourcing, despite the way outsourcing has worked to strengthen corporate power over workers' rights both in the US and in India. In its summary note on Hillary Clinton, whom USINPAC appears to favour, the lobbying group writes approvingly: "Even though she was against outsourcing at the beginning of her political career, she has since changed her position and now maintains that offshoring brings as much economic value to the United States as to the country where services are outsourced, especially India." USINPAC was predisposed to take even a non-offensive criticism of outsourcing adversely.

Obama is on the progressive end of the Democratic Party, in that he is both for free trade and fair trade, for free trade agreements (as with Oman in 2006) and against free trade agreements (as with Central America in 2005), for globalisation and for job creation in the US. This ambivalence is the best there is inside the Democratic Party, where the bosses are averse to anyone who crosses the major donors.

With no precise alternatives to offer on globalisation's impact on the US working class, the Democratic Party's base, the Obama campaign resorted to a politics of despair and distortion. "Workers who have been laid off in upstate New York might not think that her recent joke that she could be elected to the Senate seat in Punjab is that funny." What is sadly humorous is that the Obama campaign did not go after Hillary Clinton's far more substantial vulnerability: she is a subsidiary of oil companies, pharmaceutical firms and defence contractors, not to speak of trial lawyers and media conglomerates. Obama's campaign is as prone to these interests as Hillary Clinton's. Instead of putting those social forces that produce job loss in their sights, Obama's campaign went after one small subset of donors, Indians. Obama recognised this problem: "The issue of outsourcing is a genuine and important issue but to refer to one country was, I think, an error." More than error, it was lack of judgment from someone who is very aware of the way racism functions in US society. 

Unmade in America

The US Commerce Department spent $335,000 in 2003-04 on what was considered a comprehensive study on the impact of high-tech job loss in the US. Required to release the 360-page report in July 2004, the Bush administration stalled. Instead, in September 2005, it produced a tepid 12-page summary that championed job loss as a gain for the US economy. A fight in Congress eventually brought this document into the public domain although newspapers have failed to give it the attention it deserves.

The study shows that the attrition of jobs in the high-tech sector is quite serious for those who live within the US. Between 2000 and 2003, the number of engineers employed in the US dropped by 4,000, while those hired by US semiconductor firms offshore increased by 10,000. "As leading companies locate in or contract with labour in other countries," the report argues, "concerns about the shift of work include fears that higher value work may shift from the United States to other locations, impacting US industrial strength and high-salary employment... . Offshoring of design work can also impose downward pressure on US wages and reduce the demand for US design engineers. As the number of overseas design centres increases, it may draw foreign talent from the United States."

Princeton economist Alan Blinder's "Offshoring: The New Industrial Revolution?" (Foreign Affairs, March/April 2006) explores the extent of the problem. "We have so far barely seen the tip of the offshoring iceberg," he writes, "the eventual dimensions of which may be staggering." In our time, manufacturing jobs have been exported out of the US at an alarming rate for workers, while service jobs have only begun to disappear. "The fraction of service jobs in the United States and other rich countries that can potentially be moved offshore is certain to rise as technology improves and as countries such as China and India continue to modernise, prosper, and educate their work forces. Eventually, the number of service-sector jobs that will be vulnerable to competition from abroad will likely exceed the total number of manufacturing jobs. Thus, coping with foreign competition, currently a concern for only a minority of workers in rich countries, will become a major concern for many more."

Blinder is right about what outsourcing is doing to the capacity of US job creation, but he exaggerates its benefits to India. In India, the information technology sector, for instance, is an enclave that employs just about less than a million workers. This is hardly civilisation-changing, even if the media hype tries to make it so (Planet India, India Inc.).

No American politician has shown leadership on the issue of globalisation and outsourcing. To do so would mean that they must challenge the power of global financial firms, many of whom are their biggest campaign financiers. Instead of going after the real issues, there is a temptation either to resort to fear-mongering about particular peoples (China or India) or to obfuscate the matter by triangulation (being in favour of both fair and free trade). Obama's misstep is an indication of the paucity of debate about an issue that is central to the fears of a neglected element in US electioneering: the electorate.


Vijay Prashad is the George and Martha Kellner Chair of South Asian History and Director of International Studies at Trinity College, Hartford, CT His new book is The Darker Nations: A People's History of the Third World, New York: The New Press, 2007. He can be reached at:vijay.prashad@trincoll.edu